Saturday 10 August 2013

മുഹബ്ബത്ത്



     സഹീർ,23, ഒരു കാലിക്കറ്റ്‌കാരാൻ ബിരുദധാരി. നാട്ടിലെ 2 വർഷത്തെ ഐ ടി ഉദ്യോഗം മനസ്സ് മരവിപ്പിച്ചത് മൂലം വിദേശത്ത് തുടർ പഠനം എന്നാ ആഗ്രഹവുമായി ഐ ഇ യേൽ ടി എസ് പാസ്സ് ആകാൻ കാലിക്കറ്റ്‌ ഇൽ ഉള്ള ക്യാമ്പസ്‌ ഓവർസീസ്‌ ഇൽ ചേരുന്നു.

സുഹറ,21. സൗദി പൌരത്വമുളള ഒരു കാലിക്കറ്റ്‌കാരി. സ്കൂൾ പഠനം സൗദിയിലും പിന്നീടു ഡിഗ്രി പഠനം നാട്ടിലും തുടർന്ന് എം എസ് ചയ്യാൻ യു കെ ഇലേക് പോകാൻ ഐ ഇ യേൽ ടി എസ് പരിശീലനത്തിനായി ക്യാമ്പസ്‌ ഓവർസീസ്‌ ഇൽ ചേരുന്നു.

ജൂലൈ 17, 2012/ ശഹബാൻ 27, 1433

ഒരു മാസം നീളുന്ന ഐ ഇ യേൽ ടി എസ് ക്ലാസ്സ്‌ ഇന്റ ആദ്യ ദിനം,ക്ലാസ്സിന്റെ മുൻപിൽ വന്നു ഓരോരുത്തർ അവരെ പരിചയപെടുത്താൻ തുടങ്ങി.അക്കുട്ടത്തിൽ മികച്ച രീതിയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു കുട്ടിയെ സഹീർ ശ്രദ്ധിച്ചു ,അത് സുഹറ ആയിരുന്നു, കറുത്ത തട്ടത്തിന്നകത് ഉള്ള
ഓളുടെ മുഖം ചന്ദ്ര പ്രഭാപോലെ തിളങ്ങുന്നു എന്ന് അവനു തോന്നി.സുറുമ ഇടാത്ത കണ്ണുകൾ ആണ് അവളുടേത്‌ .അവളെ പറ്റിയും അവളുടെ ആഗ്രഹങ്ങളെ പറ്റിയും അവൾ വാ തോരാതെ പറഞ്ഞു കൊണ്ടേ ഇരുന്നു.പ്രണയിക്കാൻ ഒന്നും വലിയ താല്പര്യമില്ലാതിരുന്ന സഹീർ ഇന്റ മനസ്സിൽ സുഹറയോട് പ്രത്യേഗ ആകർഷണം തോന്നി...

ദിവസങ്ങൾ മുൻപോട്ടു നീങ്ങി .ശഹബാൻ മാസം കടന്നു പോവുകയും വിശുദ്ധ റമദാൻ മാസം വരികയും ചയ്തു. സഹീർ ഇന് ഈ റമദാൻ നല്കിയ വലിയ ഒരു സൌഭാഗ്യം ഉച്ച സമയങ്ങളിൽ സുഹറ യോടൊപ്പം ക്ലാസ്സിന്റെ പുറകിലത്തെ ബെഞ്ച്‌ ഇൽ ഇരിക്കാൻ കഴിയുന്നു എന്നതാണ് നോമ്പ് ആയതിനാൽ മറ്റുളവർ ഭക്ഷണം കഴികുമ്പോൾ അവർ അവിടെ ഇരിക്കും. സുഹറയോട് സൌഹൃദം ഉണ്ടാകാൻ അതുവഴി അവനു കഴിഞ്ഞു .
സുഹറ യുടെ സംസാരം കേട്ടിരികാൻ നല്ല രസമാണ് അവൾ അവളുടെ ജീവിതത്തിലെ ചയ്യാൻ ആഗ്രഹിക്കുന്ന കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ഒക്കെ സഹീർ ഇനോട് പറയുമായിരുന്നു, അവന്റെ ജിവിതത്തിൽ ഇത്ര അതികം സന്തോഷം ഉണ്ടാക്കിയ ദിനങ്ങൾ വേറെ കാണില്ല.. വീട്ടിൽ വന്നാൽ അവളെ പറ്റി ഓർത്ത് ഇരിക്കുവനെ അവനു സമയം ഉള്ളു.

അങ്ങനെ ഇരിക്കെ സൗദിയിൽ ഉള്ള അവന്റെ സുഹൃത്ത് സഹീർ ഇനെ വിളികുകയും അയ്യ്യളുടെ കമ്പനിയിൽ നല്ല ഒരു ഒഴിവു വന്നിടുണ്ട് എന്നും വേഗം അവനോടു സൗദി ഇലേക് വരാനും ആവിശ്യപെടുന്നു . അത്ര നല്ല ഒരു ജോലി ആയതിനാൽ സഹീർ അവിടേക്ക് പോകാൻ തീരുമാനിക്കുകയും തുടർ പഠനം യെന്ന തന്റെ സ്വപ്നത്തിനു ചെറിയ ഒരു അവിധി നല്കുകയും ചെയ്തു. അവിടെക് പോകുന്നതിനു മുൻപ് സുഹറയോട് തന്റെ ഇഷ്ടം അറിയികുവാനും അവൻ തീരുമാനിച്ചു.
അടുത്ത ദിവസം ഉച്ച സമയം സുഹറ സഹീർ ഇന്റ അടുക്കൽ വരികയും സഹീർ അവനു ജോലി ജഭിച്ച കാര്യം അവളെ അറിയിക്കുകയും ചയ്തു, ഒപ്പം അവന്റെ ഇഷ്ടവും അവളോട്‌ പറഞ്ഞു.

താൻ ഇസ്ലാം ഇന്റ പ്രമാണങ്ങളിൽ പൂർണമായും വിശ്വസികുന്നവൾ ആണ് എന്നും വിവാഹത്തിന് മുൻപുള്ള പ്രണയം ഇസ്ലാമിൽ വിലക്കപെട്ടതാണ് എന്നും; സഹീർ ഇനെ ഒരു നല്ല സുഹൃത്ത് എന്ന് രീതിയിൽ മാത്രമേ കണ്ടിട്ടുള്ളു എന്നും, അവളുടെ ഭാഗത്ത് നിന്നും വല്ല വീഴ്ചയും സംഭവിച്ചിട്ടുണ്ട് എങ്കിൽ അവളോട്‌ ക്ഷമിക്കാനും അവൾ അവനോടു ആവശ്യപെടുന്നു.അത് കൂടാതെ അവളുടെ ആഗ്രഹം വിദേശത് പോയി പടികുന്നത് ആണ് എന്നും അവൾ പറഞ്ഞു .
സഹീർ ഇന് പിന്നീടു ഒന്നും അവളോട് പറയുവാൻ ഉണ്ടായിരുന്നില്ല .അവന്റെ സ്വപ്‌നങ്ങൾ മനസ്സിൽ മൂടി അവൻ സൗദി ഇലേക് തിരിക്കുന്നു.

കാലം നാം ആഗ്രഹിക്കുന്ന പോലെ നമ്മെ നയികണം എന്ന് ഇല്ല. അങ്ങനെ ഒന്ന് സുഹറ യുടെ ജീവിതത്തിലും നടന്നു.വീട്ടിൽ നിന്നും ഉള്ള ഒരു യാത്രയിൽ അവൾക്ക് ഒരു അപകടമുണ്ടാകുകയും അതിൽ അവളുടെ ശേരീരം പൂർണമായും തളർന്നു പോകുകയും ചെയുന്നു. 6 മാസത്തെ ചികിത്സയിൽ യാതൊരു ഭലവും കാണാത്തതിനാൽ കൂടുതൽ പ്രതീക്ഷക്കു വകയില്ല എന്ന് ഡോക്ട്രുംമാർ പറയുകയും അവളെ അവളുടെ വീടിലെക് വീടുകർ കൊണ്ടുവരികയും ചെയ്യുന്നു
.
ജൂലൈ 6, 2013 /ശഹബാൻ 27, 1434

സഹീർ സുഹറ യുടെ വീട്ടിൽ വരികയും സുഹറയെ ഇഷ്ടമാണ് എന്നും നിക്കഹ് ചയ്തു തരണം എന്നും അവളുടെ മാതാപിതാക്കളോട് പറയുന്നു.അവർ അവളുടെ അവസ്ഥ അവനെ അറിയിക്കുകയും .അവൻ അവരോട് 3 ദിവസം അവനെ അവിടെ താമസിക്കാൻ അനുവദിക്കണം ആവശ്യപെടുകയും ചെയുന്നു.

അന്ന് സഹീർ ,സുഹറ യുടെ അടുക്കൽ തന്നെ ഇരിക്കുകയും അവള്ക്ക് വേണ്ടി അല്ലാഹുവിനോട് യാചികുകയും ച്യ്തുകൊണ്ടിരുന്നു..അടുത്ത ദിവസവും അവൻ അവളുടെ അടുക്കൽ തന്നെ പൂർണമായും പ്രാർത്ഥനയിൽ മോഴുകി ഇരുന്നു, ശഹബാന്റെ അവസാന ദിവസം അവളെയും കൊണ്ട് അടുത്ത ഉള്ള മസ്ജിദ് ഇൽ പോകുകയും വൈകിട്ട് വരെ അവിടെ പ്രാർത്ഥനയിൽ മോഴുകുകയും വൈകുന്നേരം അടുത്ത ഉള്ള കടൽ തീരത്ത് അവൾക്കൊപ്പം ഇരുന്നു സൂര്യാസ്തമയം കാണുകയും ചയ്തു.അവളുടെ ആഗ്രഹങ്ങളിൽ ഒന്ന് ആയിരുന്നു അത്.
അന്ന് രാത്രി തന്നെ അവൻ അവളുടെ വീട്ടിൽ നിന്നും തിരിച്ചു പോകുന്നു.
വിശുദ്ധ റമദാൻ മാസം വന്നെത്തുകയും ആ ദിവസത്തിൽ അവള്ക്ക് ചെറിയ മാറ്റം കാണപെടുകയും അവളെ ഹോസ്പിറ്റൽ ഇലേക് കൊണ്ടുപോകുകയും 3 ആഴ്ചകൊണ്ട് പൂർണമായും അവളുടെ ചലനശേഷി തിരിച്ചു ലഭികുകയും ചയ്തു,ഡോക്ടർ മാര്ക്ക് ഇത് ഒരു മിറക്കിൾ തന്നെ ആയിരുന്നു .

സഹീർ വന്നതോ സുഹറയുടെ അടുക്കൽ ഇരുന്നതോ ഒന്നും അവള്ക്ക് ഓര്മ ഉണ്ടായിരുനില്ല.അവളുടെ വീടുകാരിൽ നിന്നും ആണ് അതൊക്കെ അവൾ അറിയുന്നത്.
തിരിച് വീട്ടിൽ എത്തി അവളുടെ മുറിയിൽ കയറിയപോൾ അവിടെ തുറന്നിരുന്ന ഡയറി ഇലേക് അവൾ നോക്കി അതിൽ എന്തോ എഴുതി ഇരിക്കുന്നു.

"നിനക്കായി ഞാൻ സൗദിയിൽ കാത്തിരിക്കുന്നു, നീ എന്ന് സുഖപെടുന്നുവോ അതിനടുത് തന്നെ നീ അവിടെക് വരിക,താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സ് ഇൽ കോണ്ടാക്റ്റ് ചെയ്യുക അയാൾ നിന്നെ ന്റെ അടുക്കൽ എത്തിക്കും- സഹീർ ."

അവൾ അതിൽ കൊടുത്തിരുന്ന ഫോണ്‍ നമ്പർ യിൽ വിളികുകയും സഹീർ ഇനെ പറ്റി അന്വേഷിക്കയും ചെയ്യുന്നു. സുഹറ വിളിക്കും എന്ന് സഹീർ പറഞ്ഞിരുന്നു എന്നും, സൌദിയിൽ വരുമ്പോൾ സുഹറയെ അവന്റെ അടുക്കൽ എത്തിക്കണം എന്നും പറഞ്ഞിരുന്നു എന്നും അയ്യാൾ സുഹറയോട് പറയുന്നു. വീടുകാരുടെ സമ്മതത്തോടെ അവൾ സൗദിയിലേക്ക് തിരിച്ചു

അവിടെ എയർ പോർട്ടിൽ സഹീർ ഇന്റെ സുഹൃത്ത് അവൾക്കായി കാത്തുനില്പുണ്ടായിരുന്നു. എയർ പോർട്ട്‌ ഇന് പുറത്ത് വന്നു അവൾ അവന്റെ ഒപ്പം സഹീർ ഇന്റെ അടുക്കലേക് തിരിച്ചു.

ജൂലൈ 6, 2013 (ശഹബാൻ 27, 1434) സഹീർ ഇന് ജോലിസ്ഥലത്ത് വെച്ച് അപകടമുണ്ടാകുകയും മരിച്ചു എന്ന് ആണ് ആദ്യം കരുതിയത് എന്നും പക്ഷെ അവനിൽ അല്പം ജീവൻ ബാകി ഉണ്ടായിരുന്നത് കണ്ടു ഇവിടെ ഹോസ്പിറ്റൽ കൊണ്ടുവരികയും ഒരു മാസമായി വെന്റിലടോർ ഇൽ ആണ് എന്നും
അയ്യാൾ സുഹറയോട് പറയുന്നു. കഴിഞ്ഞ 3 ദിവസം മുൻപ് മിറാക്കിൾ പോലെ അവൻ സംസാരിച്ചു, അപോഴാണ് സുഹറ വരുന്ന കാര്യം പറഞ്ഞത്. ഇപ്പോഴും അവന്റെ നില ഗുരുതരമായി തുടരുകയാണ് എന്നും അയ്യാൾ സുഹറയോട് പറഞ്ഞു .

അവൾ ഹോസ്പിറ്റൽ ലിൽ എത്തി സുഹൃത്തിനോടൊപ്പം സഹീർ ഇന്റെ അടുക്കലേക്കു നടന്നു.വേന്റിലടോർ ഇൽ കടന്നു അവന്റെ അടുക്കൽ ചെന്നു,അവൾ അവന്റെ കൈയ്യിലേക് പിടിച്ചു.കൈയ്യ് നന്നേ തണുത്ത് ഇരിക്കുന്നതായി അവള്ക്ക് തോന്നി. അപ്പോൾ അവിടെ ഉണ്ടായിരുന്ന സിസ്റ്റർ ഡോക്ടറെ വിളികുവാനായി വേഗത്തിൽ പുറത്തേക്കു പോയി ...

സഹീർ ഇന്റെ കബർ അടക്കത്തിനു ശേഷം എല്ലാവരും തിരിച് പോയി പക്ഷെ സുഹറ മാത്രം അവന്റെ ഖബറിന്റെ അടുക്കൽ തന്നെ ഇരുന്നു സുറത്തുൽ യാസീൻ പാരായണം ചയ്തു കൊണ്ടിരുന്നു .സഹീർ ഇന്റെ സുഹൃത്ത് അവളെ തിരികെ കുട്ടി കൊണ്ടുപോകാൻ സ്രെമികവേ അവൾ പറഞ്ഞു,

" ഇവിടെ അടക്കിയിരികുന്നത് ന്റെ മുഹബ്ബത്ത് ആണ് ,ഇപ്പോൾ അവൻ അല്ലാഹുവിന്റെ മുൻപിൽ ചോദ്യം ച്യ്യപെടുകയായിരികും ..അവനു അവന്റെ കണക്കുപുസ്തകം വലതുകിയ്യിൽ കൊടുക്കാനും ചോദ്യങ്ങല്കുള്ള ഉത്തരം എളുപത്തിൽ പറയുവാനും ഞാൻ ഇവിടെ ഉണ്ടായേ മതിയാകു നിങ്ങൾ പൊക്കൊളു"

സഹീർ സുഹറയെ പ്രണയിച്ചിരുന്നു ,അത് തീർച്ചയാണ് പക്ഷെ സുഹറ ക്ക് സഹീർ ഇനോട് എപ്പോൾ മുഹബ്ബത്ത് ഉണ്ടായി എന്ന് എനിക്കറിയില്ല.

സുഹറ ഒരു നിശ്ചിത അവിധിക്ക് ശേഷം സഹീർ ഇന്റെ അടുക്കൽ എത്തുമെന്നും അവർ ഇരുവരും തങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽ താഴ്ഭാഗ്ത് കു‌ടി ഒഴുകുന്ന അരുവികൾ ഉള്ള സ്വർഗതോപ്പിൽ നിത്യ വാസികൾ ആകും എന്നും ഞാൻ വിശ്വസിക്കുന്നു...

Friday 26 April 2013

മെസ്സെഞ്ചർ

നീണ്ട സൈക്കിൾ മണി അടി കേട്ടു വീടിന്റെ വാതിൽ തുറന്നു ഞാൻ പുറത്തേക്കു ചെന്നു, 
"ഹരി കുമാർ അല്ലെ ??"
നിങ്ങൾകൊരു രജിസ്സ്റ്റെർട്‌ ഉണ്ട് .ഇവിടെ ഒരു ഒപ്പിട്ടോളു."
കവർ ഒപ്പിട്ടു വാങ്ങി, പൊട്ടിച്ചു കൊണ്ട് വീടിലേക്ക്‌ കയറി.. അപോഴെക്കും അമ്മ അടുക്കളയിൽ നിന്നും എന്റെ അടുക്കലേക്കു വന്നു ..
"യെന്ത മോനെ അത്?"
അതിൽ ഉണ്ടായിരുന്ന കത്ത് പുറത്തു എടുത്തു തുറന്നു നോക്കി.
അത് മുഴുവനും വായിച്ചു തീർക്കാൻ എനിക്കായില്ല...
അപോഴെക്കും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു,

"അമ്മേ ഞാൻ ഇപ്പോൾ വരാം, എനിക്ക് അത്യാവിശമായി ഒരേടം വരെ പോകണം. തിരിച്ചു വന്നിട്ട് ഒക്കെ പറയാം"

.വേഗം ബൈക്ക് എടുത്തു അടുത്തുള്ള ജങ്ങ്ഷൻ ഇലേക്ക് അവൻ പോയി.
അവിടെ ഉള്ള ഒരു പൂക്കടയിൽ നിന്നും തണ്ടോടു കൂടിയ ഒരു വെളുത്ത പനീർ പൂ വാങ്ങി. ജങ്ങ്ഷനിൽ നിന്നും അല്പം മാറി നില്കുന്ന പള്ളിയിലേക്ക് നടന്നു ചെന്നു .

അവിടെ പള്ളി സെമിത്തേരിയുടെ ഇടയിലുടെ ഒരു വെളുത്ത മാർബിളിൽ തീർത കല്ലറക്ക്‌ മുൻപിൽ എത്തി,അതിനു മുകളിൽ ആ പനിനീർ പൂവ് വെച്ച് അവൻ അതിലേക് നോക്കി നിന്നു.ചെറു മഴത്തുള്ളികൾ അവന്റെ കണ്ണുനീരിനെ മായിക്കാനായി മുഘതെക്ക് വീഴുന്ന പോലേ ...

"ആദ്യം നിന്നോട് തന്നെ ഈ വിവരം അറിയിക്കണം എന്ന് തോന്നി... നീ ആഗ്രഹിച്ച പോലെ എനിക്ക് ഒരു നല്ല ജോലി കിട്ടിയിരിക്കുന്നു. നീ അന്ന് പറഞ്ഞത് അച്ചട്ടയിരികുന്നു "
നീ എന്റെ ഒപ്പം ഈ സന്തോഷം പങ്കിടാൻ ഇല്ലെല്ലോ എന്ന് ഒരു."....

ബാകി മുഴുവിപ്പിക്കാതെ അവൻ പുറത്തേക് നടന്നു..
വീട്ടിൽ എത്തി അമ്മയോട് ജോലികിട്ടിയ വാർത്ത‍ അറിയിച്ചു,.
വേഗം അവൻ ..മുറിക്കുളിൽ കടന്നു.. കതകടച്ചു കട്ടിലിൽ ഇരുപ്പായി ...

സമയം ചെല്ലുന്തോറും അവന്റെ മനസ്സിന്റെ സങ്കടം കൂടിവന്നു...
പഴയ ഓർമകളിലേക്ക് അവന്റെ ചിന്തകൾ ഒഴുക്കി നീങ്ങി. ആ നശിച്ച ദിവസം അവന്റെ മനസ്സിലേക് കടന്നു വന്നു ..കണ്ണുകൾ നിറഞ്ഞപോഴേക്കും അവൻ കട്ടിലിലേക്ക് വീണിരുന്നു...
***********************************************
"അമ്മേ,,,,അമ്മേ,,,,
"
"എന്തുവാടാ???" ഒരു പണിയെടുക്കാനും ഈ ചെക്കൻ സമ്മതിക്കില്ലെ?"

"ദേ .... ക്രിസ്റ്റി വന്നിരിക്കുന്നു,അവനു കുടിക്കാൻ എന്തെങ്കിലും എടുക്കു."
അമ്മ അവരുടെ അടുക്കലേക്കു ചെന്നു

"ഡാ ക്രിസ്റ്റി, നീ വല്ലതും കഴിച്ചോ?..

ഹാ അമ്മേ, കഴിച്ചിട്ടാ വീട്ടിൽ നിന്നും ഇറങ്ങിയത് ..

ക്രിസ്റ്റി ഡാ..നീ നാല് മോഡ്യുളും പഠിച്ചല്ലേ ,,,എന്നിട്ട് ഉച്ചക്ക് എന്റെ"ക്ഷേമമന്വേഷിക്കാൻ ഇറങ്ങിയിരിക്കുവാ അല്ലെ ??.."

"കൂടുതൽ ദൈലോഗ് അടിക്കാതെ ബുക്ക് തുറക്കടെ,,

എനിക്ക് 3 മണിക്ക് തിരിച്ചു വീട്ടിൽ ചെല്ലണം ,മമ്മി യെയും കൊണ്ട് എവ്നിംഗ് പള്ളിയിൽ പൊകമെന്ന് പറഞ്ഞിരുന്നു "
..
ഫൈനൽ ഇയർ എക്സാമിനു വേണ്ടി ഉള്ള പടുതത്തിലാണ് രണ്ടാള്ളും..
.. കുറെ നേരം ന്തോക്കെയോ നോക്കി അവർ അങ്ങനെ ഇരുന്നു .
..
"ഡാ ക്രിസ്റ്റി നീ ജൻഷൻ വഴി വീട്ടിലേക് പോയാൽ മതി,
ഒരു അപ്ലിക്കേഷൻ ഉണ്ട് ,അത് നീ ഒന്ന് പോസ്റ്റ്‌ ചെയ്തെക്കണെ 4 മണിക്ക് മുൻപ് .അത് അവിടെ എത്തേണ്ട ലാസ്റ്റ് ഡേറ്റ് ഇങ്ങു അടുത്തു .".
"ഓ.ഹോ ... അപ്പോൾ നമ്മൾ അറിയാതെ ജോലിക്കായി പരിശ്രമവും തുടങ്ങിയല്ലേ ",
കൊള്ളം... "അപ്പോൾ എന്റെ ആശംസകൾ..ഈ ജോലി നിനക്ക് തന്നെ കിട്ടട്ടെ മുത്തെ...""

അതികം വൈകാതെ അവൻ അവിടെ നിന്നുമിറങ്ങി ...

4 മണി കയിഞ്ഞപോൾ ക്രിസ്റ്റി യുടെ മമ്മി ഹരിയെ വിളിച്ചു..
ക്രിസ്റ്റി ഇതുവരെ വീട്ടിൽ എത്തിയില്ല എന്നും പറഞ്ഞു..

"ഞാൻ ഒന്ന് അവനെ വിളിച്ചു നോക്കട്ടെ അമ്മേ ,അവൻ കുറച്ച മുൻപ് എവിടെ നിന്നും ഇറങ്ങിയാരുന്നു. "
ഹരി ക്രിസ്റ്റി യെ വിളിച്ചു ....

"ഹലോ... ഡാ നീ എവിടെയാ ??"
അപ്പുറത് നിന്നും ഒരു അപരിചിത ശബ്ദം

"നിങ്ങൾ ക്രിസ്റ്റി യുടെ ആരാ .??"

"സുഹൃത്ത് ആണ്,അവൻ എവിടെ? നിങ്ങൾ ആരാണ്?"

"അവന്റെ അമ്മ ഇ ഫോണിൽ കുറെ നേരമായി വിളികുന്നുണ്ടായിരുന്നു.
ഞാൻ തെക്കടത് ജൻഷൻ ഇൽ നിന്നും ആണ് സംസരികുന്ന്ത് .ഇവിടെ. പോസ്റ്റ്‌ ഓഫീസ് ഇന്റെ അടുത്തുള്ള വളവിൽ വെച്ച് ക്രിസ്റ്റി യുടെ ബൈക്ക് അതുവഴി വന്ന ഒരു ടിപ്പരുമായി ഇടിച്ചു.ഇപ്പോൾ അവനെ ഹൊസ്പിറ്റെൽ ഇലേക്ക് കൊണ്ടുപോയിരിക്കുകയ്യാണ്,അല്പം സീരിയസ് ആണ് ..ഇ ഫോണ്‍ ഇവിടെ റോഡരികിൽ കിടന്നതാണ്"..
ഇത്രയും കേട്ടതോടെ എന്റെ നെഞ്ചിൽ തീ ആളിപടന്നു ...

************************************************
ഹരി........
വാതിൽ തുറക്ക് ......
നിനക്ക് കഴിക്കാൻ എടുത്തു വെച്ചിരിക്കുന്നു ...
ഒരു ഞെട്ടലോടെ ഞാൻ കട്ടിലിൽ നിന്നും എഴുനേറ്റു...മുറിക്കു പുറത്തേക്കു വന്നു....അമ്മ എന്നെയും കാത്തു ഡൈനിങ്ങ്‌ ടേബിൾ ഇനുമുന്പിൽ ഇരിക്കുന്നു ....അവന്റെ മമ്മയും ഇതുപോലെ അവനേ കാത്ത് ഇരിക്കുന്നുണ്ടാകാം...

Wednesday 24 April 2013

തനിയാവർത്താനം

  തൃശൂർ 7.30 

പ്രഭാത ഭക്ഷണത്തിന് ശേഷം എനിക്ക് പോകേണ്ട ട്രെയിനിനായി പ്ലാട്ഫോമിലുള്ള ചാരുകസേരയിൽ കഴിഞ്ഞ ദിവസത്തെ പൂരകാഴ്ച്ചകൾ ഓർത്തങ്ങനെ ഇരിന്നു ..പ്രശാന്ത് സിറിനെയും അസീം സിറിനെയും വളരെ നാളുകൾക്കു ശേഷം കാണാൻ കഴിഞ്ഞതും അവരോടൊപ്പം കുറെ അദികം സമയം ചിലവഴിക്കാൻ കഴിഞ്ഞതും മനസ്സിന് യെന്തന്നില്ലാത്ത ഒരു ആനന്ദം ഉണ്ടാക്കിയിരുന്നു.അമ്മയുടെയും കുഞ്ഞനിയതിയുടെയും പിന്നെ എന്റെ ലക്ഷ്മിയുടെയും ഒപ്പം ഈ പൂരം ആഘോഷിക്കാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷവും അവരെ വിട്ടു ജോലി സ്ഥലത്തേക്ക് തിരിച്ചു പോകാൻ ഉള്ള വിമ്മിഷ്ടവും ഇപ്പോൾ മനസ്സിൽ നിറയുന്നു .

"വെൽക്കം ടു തൃശൂർ സ്റ്റേഷൻ ..
തൃശൂർ സ്റ്റേഷൻ താങ്കളെ വരവെല്ക്കുന്നു ...
തൃശൂർ സ്റ്റേഷൻ ആപ്കാ സ്വാഗത് കർത്താ ഹെ ."

"ട്രെയിൻ നമ്പർ 13352 ആലപ്പുഴയിൽ യിൽനിന്നും ധന്ബാദ് വരെ പോകുന്ന ആലപ്പി ധന്ബാദ് എക്സ്പ്രസ്സ്‌ പ്ലാറ്റ് ഫോം നമ്പർ 2 ഇൽ നില്കുന്നു.."
എനിക്ക് പോകണ്ട ട്രെയിൻ എത്തിയിരിക്കുന്നു, ഞാൻ ഏതങ്കിലും ഒരു സ്ലീപേർ കോച്ച് ലക്ഷ്യമാകി നടന്നു. തിരിക്കു കുറഞ്ഞ ഒരു കംപാർട്ട്‌മെന്റ് കണ്ടു അതിൽ കയറി ആളുകൾ കുറഞ്ഞ ഒരു ഭാഗത്ത് ഇരുന്നു.
ട്രെയിൻ നീങ്ങിത്തുടങ്ങി...
ഭാരതപുഴയുടെ തീരത് കു‌ടി പാലക്കാടു ലെക്ഷ്യം ആക്കി ആണ് ട്രെയിൻ നീങ്ങുന്നത് ..
വറ്റി വരണ്ട പുഴ അമിതമായി ഭൂമിയെ ച്ചുഷണം ചെയ്തതിന്റെ പ്രതീകമായി നിലകൊള്ളുന്നു....

പാലക്കട് എത്തിയതോട് കുടി ഞാൻ ഇരിക്കുന്ന ഇടം തിരക്കായി വന്നു..
ഒരു അമ്മുമ്മയും അവരുടെ രണ്ടു പേരകുഞ്ഞുങ്ങളും കുറച്ചു ഹിന്ദി കാരും ബംഗാളികൾ ആണ് എന്ന തോനുന്നു.എന്റെ സീറ്റ്‌ ഇന്റെ ഒപ്പം ആയി.
ഇടക്ക് ഭിക്ഷയജിക്കുന്ന ഒരു വിഭാഗം ആളുകളും, വസ്ത്രം വില്കുന്നവരും
..ആഹാര സദനങ്ങൾ വില്കുന്നവരും എന്റെ സ്ലീപേർ കോച് ഇലൂടെ കടന്നു പോകുന്നുണ്ട് ..
അവരെ ആരെയും ശ്രദ്ധിക്കാതെ പുറത്തെ കാഴ്ചകൾ കണ്ടു ഞാൻ അങ്ങ് ഇരിക്കവേ..
എന്റെ സീറ്റിനു അടുത്തേക്ക് ഒരു ഹിജഡ കടന്ന് വന്നു, അവർ കൈകൊട്ടി പണം കൊടുക്കാൻ ആവശ്യപെട്ടു... അടുത്ത ഉണ്ടായിരുന്ന ഹിന്ദിക്കാർ 10 രൂപ എടുത്ത് അവര്ക്ക് കൊടുത്തു,
അവർ അടുത്ത തന്നെ എന്റെ അടുക്കലെകും വരും .
. പെട്ടെന്ന് ഞാൻ എന്റെ ഒപ്പം ജോലി ചെയുന്ന ദിലീപ് ഉം സോണിയും ഒരിക്കൽ എന്നോട് പറഞ്ഞത് ഓർത്തു.
"നീ അവരെ മൈൻഡ് ആകരുത് നമ്മൾ പേടിച്ചു എന്ന് കണ്ടാൽ അവർ നമ്മളെ വിടില്ല മറിച്ചാ എങ്കിൽ അവർ അങ്ങ് പൊക്കോളും"
..
ആദ്യൊക്കെ ട്രെയിനിൽ യാത്ര ചെയുമ്പോൾ അവരെ എനിക്ക് ഭയമാരുന്നു .. പക്ഷെ പിന്നിട് ഇത് പരിക്ഷിച്ചപോൾ, അവർ പറഞ്ഞപോലെ ഹിജടകൾ താനെ തോറ്റു മടങ്ങി ..
എവിടെയും അങ്ങനെ തന്നെ നടന്നു
..ട്രെയിൻ കൊയംബതോർ ലെക്ഷ്യാമാകി നിങ്ങികൊണ്ടിരുന്നു. പുറത്തുള്ള മനോഹര കാഴ്ചകൾ കണ്ടു ഞാൻ അങ്ങനെ ഇരുന്നു..

"ഹലോ, എന്റെ തോളിലേക്ക് തട്ടി... അല്പമൊന്നു നിങ്ങിയിരിക്കാമോ?"
സ്ലീപർ ആയോണ്ട് അയ്യാൾ പറഞ്ഞത് മനസില്ല മനസ്സോടെ അനുസ്സരിച്ച് അല്പം ഒതുങ്ങി ഇരുന്നു,,പുറത്തേക്കു നോക്കിയപോൾ കൊയംബതോർ ജെൻഷൻ എത്തിയിരിക്കുന്നു
ഒരു ചെറുപ്പകാരൻ, ഐ ടി പ്രൊഫഷണൽ ആണ് എന്ന് കണ്ടാൽ മനസിലാകും .കിയ്യിൽ ലാപ്ടോപ് ബാഗ്‌ ഉം മറ്റൊരു ബാഗ്‌ ഉം ...
അയ്യാൾ ചുറ്റും ഒക്കെ ഒന്ന് നോക്കി ,എന്റെ മുഖത്തേകും നോക്കി ഒന്ന് ചിരിച്ചു.
ഞാനും ഒരു ചെറു ചിരി പാസാക്കി പുറത്തേക്കു നോക്കി ഇരുന്നു .
ട്രെയിൻ കൊയംബതോർ സ്റ്റേഷൻ വിട്ടു തിരുപ്പൂർ ലക്ഷ്യമാക്കി കുതിക്കാൻ തുടങ്ങി .അയാൾ ലാപ്ടോപ് എടുത്തു ന്തോക്കെയോ ചെയ്യുന്നുണ്ടായിരുന്നു...
ആ സമയം അതുവഴി വന്ന ഒരു പ്രായമായ യാചക സ്ത്രീയ്ക്ക് അയ്യാളുടെ പക്കൽ നിന്നും ഒരു തുക കൊടുത്തു..
. ഞാൻ അയാളോട് എവിടെക്കാണ്‌ എന്ന് തിരക്കി അയ്യാൾ ചെന്നൈയിലെക്കാണ് എന്നും
..അവിടെ ഇന്ഫോസിസ് ഇൽ ആണ് വർക്ക്‌ ചെയുന്നത് എന്നും പറഞ്ഞു. പേര് അരുണ്‍ എന്നും.
"ഞാൻ അജയ് ..ഇപ്പോൾ വെല്ലോർ വി ഐ ടി ഇൽ അസ്സിസ്റെന്റ്റ് പ്രൊഫസർ ആയി വർക്ക്‌ ചെയ്യുന്നു"

പിന്നീടു കുറെ കാര്യങ്ങൾ സംസാരിച് ഇരുന്നു ഞങ്ങൾ..

ട്രെയിൻ തിരുപ്പൂർ അടുക്കാറായപോൾ അരുണ്‍ ലാപ്ടോപ് ബാഗിലേക്കു വെച്ച്, റ്റൊഇലറ്റ് ഇലേക് പോകുന്നു എന്നും, തിരിച്ചു വരുന്നത് വരെ ലാപ്ടോപ് ഉം ബാഗ്‌ ഉം ഒന്ന് ശ്രധികമോ എന്നും നോട് ചോദിച്ചു. പോയിട്ട് വരൂ എന്ന് ഞാൻ പറഞ്ഞു..

തിരുപ്പൂർ സ്റ്റേഷൻ എത്തി അവിടെ നിന്നും ട്രെയിൻ യിരോട്‌ ഇനെ ലെക്ഷ്യമാകി നീങ്ങിത്തുടങ്ങി..
അതികം വൈകാതെ അത് നടന്നു....

@@@@@@@@@@@@@@@@@@@

"ഡാ ദിലീപേ ....എങ്ങോട്ട് ഓടിവന്നെ...
ഇ ഫ്ലാഷ് ന്യൂസ്‌ കണ്ടോ?
ആലപ്പി ധന്ബാദ് എക്സ്പ്രസ്സ്‌ ഇൽ സ്പോടനം ..
എസ് 11 സ്ലീപേർ കോച്ച് ഇനുള്ളിൽ ആണത്രേ സ്പോടനം ..
അജയ് ആ ട്രെയിനിൽ ആണ് എന്ന് അല്ലെ രാവിലെ വിളിച്ചപോൾ പറഞ്ഞത്, എനിക്ക് എന്തോ പേടിയാകു,ന്നു നി അവനെ ഒന്ന് വിളിച്ചേ "
"ഡാ സോണി...., കിടുന്നില്ല ,സുച്ചുഡോഫ് ആണ് എന്നാ പറയുന്നത്
..നി ആ റിപ്പോർട്ടർ ഒന്ന് വെച്ചേ നോക്കട്ടെ ..."

"ലല്ലു.. എന്താണ് വിശദാംശങ്ങൾ എത്ര പേര്ക്ക് പരിക്കേറ്റു ??..എത്ര പേര് ഗുരുതരാവസ്ഥയിൽ ആണ്?
എന്താണ് അവിടുത്തെ സ്ഥിതിഗതികൾ?"
" നികേഷ് ഞാൻ സംഭവ സ്ഥലെതെക്ക് എത്തുന്നതെ ഉള്ളു ...നിരവധി പേര്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട് എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം എത്ര പേര് മരിച്ചു വെന്നോ ഗുരുതരമായി പരിക്കെറ്റിട്ടുണ്ടോ എന്നും ഇപ്പോൾ പറയാൻ കഴിയുനില്ല , നികേഷ്.വിശദ വിവരങ്ങൾ അൽപസമയത്തിനകം അറിയാൻ കഴിയും എന്ന് കരുതുന്നു .

"നാടിനെ നടുക്കികൊണ്ട് തിരുപൂർ ഇൽ ആലപ്പി ധന്ബാദ് എക്സ്പ്രസ്സ്‌ ഇൽ സ്പോടനം. എസ് 11 സ്ലീപേർ കോച്ച് ഇലാണ് സ്പോടനം നടന്നിരികുന്ന്ത് . രക്ഷാപ്രവർത്തനങ്ങൾ തുടങ്ങുന്നതെ ഉള്ളു എന്നാണ് ലല്ലു ഇപ്പോൾ റിപ്പോർട്ട്‌ ച്യ്തിരികുന്നത്"
മറ്റു വാർത്തകളിലേക്ക്.....

@@@@@@@@@@@@@@@@@@@@@@@@@@@

ഞാൻ ഒരു ഞെട്ടലോട് കുടി കണ്ണ് തുറന്നു .
.മുകളിലേക് ഊയർന്നുയർന്നു പോകുന്നപോലെ ...!
.
അതേ മെഘങ്ങൾ ഇടയിലൂടെ ഒഴുകുകയാണ് ഞാൻ.
കുറച്ചു ദൂരം ചെന്നപോൾ ഞാൻ നിശ്ചലനായി .ഞാൻ താഴേക് നോക്കി ,എനിക്ക് എല്ലാവരെയും കാണാൻ കയിയുന്നു.. എല്ലാവരെയും..
മനസ്സിൽ അമ്മയെയും ലെക്ഷ്മിയും കടന്നുവന്നു ... ഇപ്പോൾ അവരെ എനിക്ക് കാണാം വീട്ടിൽ തനിയാവർത്താനത്തിനു.. പോയി വന്ന ക്ഷീണത്തിൽ എല്ലാവരും ഉറങ്ങുകയാണ്‌ ..

പെട്ടന്ന് അരുണ്‍ ന്റെ മനസ്സിൽ വന്നു
..അവനെ എനിക്ക് കാണാം ഇപ്പോൾ അവൻ ആരുടെയോ പക്കൽ നിന്നും ഒരു ബാഗ്‌ നിറയെ പണം വാങ്ങി ധിറുതിയിൽ എവിടെക്കോ പോകുകയാണ് .ഞാൻ അവനെ നോക്കി ഇരുന്നു ..കുറെ ദൂരം സഞ്ചരിച്ചു അവൻ ഒരു മൾട്ടി സ്പെഷ്യൽ ഹോസ്പിറ്റൽ മുൻപിൽ എത്തിയിരിക്കുന്നു , വേഗത്തിൽ അകത്തേക്ക് ചെന്ന് ഏതോ ഒരു ഡോക്ടർ ഉടെ റൂം ഇലേക്ക് കടന്ന് കിയ്യിൽ ഉണ്ടായിരുന്ന പണം അവിടെ ഏല്പിക്കുന്നു.
"ഡോക്ടർ പറഞ്ഞ തുക മുഴുവൻ ഇതിലുണ്ട് എന്റെ അമ്മയുടെ ജീവൻ രേക്ഷിച്ചേ മതിയാകു എനിക്ക് ഇ ലോകത്ത് അവർ അല്ലാതെ മറ്റാരുമില്ല "

"ഓക്കേ ഐ വിൽ ട്രൈ മൈ ലെവൽ ബസ്റ്റ് ".
'നിങ്ങൾ സാമധന്നമായി പുറത്തേക്കു ചെന്ന് ഓപ്പരെഷൻ നടത്താൻ വേണ്ട പണം കെട്ടു."
സമയം കടന്നുപോയി ...
ഓപ്പരെഷൻ നടപടികൾ തുടങ്ങിയിരിക്കുന്നു ...
അരുണ്‍ തിയേറ്റർ ഇന് പുറത്ത് തന്നെ തബ്ദന്നായി നിന്ന് ഡോക്ടർ ഓപ്പരെഷൻ കയിഞ്ഞു പുറത്ത് വന്നു..
" ഐ ആം സോറി അരുണ്‍ എനിക്ക് അമ്മയുടെ ജീവൻ രേക്ഷിക്കാൻ ആയില്ല" ...
ഇത് കേട്ടതും അരുണ്‍ അവിടെ നിന്നും പുറത്തേക്കു നടന്നു ....
അവൻ ഇനി എന്തുച്യ്യുമെന്നു അറിയാൻ ഞാനും അക്ഷമനായി അവനെ നോക്കി ഇരുന്നു ...
ഹോസ്പിറ്റൽ നിന്ന് പുറത്ത് വന്നതും കിയ്യിൽ ഉണ്ടായിരുന്ന സൈനൈടു എടുത്ത് കടിച്ചു ..
അവിടെ തന്നെ അവൻ മരിച്ചു വീണു..
അരുണ്‍ ഇപ്പോൾ അജയ് യുടെ അടുക്കലേക്കു വരികയാണ് .

@@@@@@@@@@@@@@@@@@@@@@@@@@@@@@@

"ഹലോ, എന്റെ തോളിലേക്ക് തട്ടി... അല്പമൊന്നു നിങ്ങിയിരിക്കാമോ?" ..ഞാൻ ഒരു ദുസ്വപ്നത്തിൽ നിന്നും ഞെട്ടി ഉണ്നർന്നപോലെ.. എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ കഴിയുനില്ല ..അരുണ്‍ ആണ് എന്നെ തട്ടി വിളിചിരികുന്ന്ത് ..ഞാൻ പുറത്തേക്കു നോക്കി
കൊയംബതോർ സ്റ്റേഷനിൽ ആണ് ട്രെയിൻ നില്കുന്നത് .പാലക്കാട് നിന്നും കൊയംബതോർ ഇലേക്ക് വരുന്ന വഴി അല്പമൊന്നു മയങ്ങിയപോൾ കണ്ട സ്വപ്നമാരുന്നു ഇതെല്ലാം...
പക്ഷെ ഒരു തനിയാവർത്താനം പോലെ ..
"അജയ്" ..ഞാൻ അയ്യാളെ ശ്രദിച്ചു നോക്കി അതേ,
അതേ ലാപ്ടോപ് ബാഗ്‌ ഉം മറ്റൊരു ബാഗും അയ്യാളുടെ പക്കൽ ഉണ്ട് .
ഞാൻ കണ്ടത് പോലെ തന്നെ നടക്കുന്നു ട്രെയിൻ മുൻപോട്ടു പോയികൊണ്ടിരിക്കവെ അയ്യാൾ തന്റെ ലാപ്‌ ടോപ്‌ എടുത്തു എന്തൊക്കെയോ ചെയ്യുന്നു. അയ്യാൾ ആതുവഴി വന്ന യാചക സ്ത്രീയ്ക്ക് അയ്യാളുടെ പക്കൽ നിന്നും ഒരു തുക ഇടതു കൊടുത്തു..

അതേ ഇത് ആ തനിയാവർത്താനംതന്നെ.....

തിരുപ്പൂർ ആകാൻ നേരം അയ്യാൾ നോട് ലാപ്ടോപ് ഉം ബാഗും ഒന്ന് നോക്കണേ എന്ന് ആവശ്യപെട്ടു.".ഉവ്വ്" എന്ന് മറുപടി പറഞ്ഞു അയ്യാൾ കംപാർട്ട്‌ മെന്റ് ഇലേക്ക് ഇറങ്ങവേ തന്നെ അയ്യാളുടെ ബാഗ്‌ തുറന്നു ഞാൻ..
അതേ ..ഉദേശിച്ച പോലെ തന്നെ അതിനകത്ത് ബോംബ്‌ ആണ്..
ഞാൻ വേഗം അതുമെടുത്ത് അയ്യാളെ നോക്കി കംപാർട്ട്‌ മെന്റ് ഇലൂടെ നടന്നു. അതേ, അയ്യാൾ മറ്റു കംപാർട്ട്‌ മെന്റ് ഇലേക്ക് വേഗത്തിൽ നടകുകയാണ്.
അയ്യാളുടെ അടുക്കലേക്കു വേഗം എത്തി,
"അരുണ്‍" എന്ന് വിളിച്ചു.അയ്യാൾ തിരിഞ്ഞു നോക്കി,
അയ്യാളുടെ അടുക്കലേക്കു ചെന്ന് .
അരുണിനെ അവിടെ കണ്ട റ്റൊഇലെറ്റ് ഇലേക്ക് കയറ്റി വാതിലടച്ചു .ഞാൻ പറഞ്ഞു
"എനിക്ക് തന്നെ അറിയാം .
താൻ തന്റെ അമ്മയെ രേക്ഷികാൻ വേണ്ട പണത്തിനായി ആണ് ഇത് ചെയ്യുനതെന്നും ..
പക്ഷെ നിന്റെ അമ്മ രേക്ഷപെടില്ല!
ദൈവം നിന്റെ അമ്മയെ രക്ഷപെടുതില്ല, അത് ഉറപ്പാണ്‌..
നിനക്ക് അല്പം എങ്കിലും മനസാക്ഷി ഉണ്ട് എങ്കിൽ ഇത് നിർവീര്യമാക്ക് .പണം ഉണ്ടാക്കാൻ വേറെ മാര്ഗം നോക്കാം നമ്മുക്ക്..
നിന്നിൽ ഒരു വലിയ നന്മ നിറഞ്ഞ മനുഷ്യനെ ഞാൻ കാണുന്നു..."
.
.അവന്റെ കണ്ണുകൾ നിറഞ്ഞിരിരുന്നു..
24 മണിക്കൂർ ഇനകത്തു ഒപ്പേരെഷൻ നടത്തിയില്ല എങ്കിൽ ന്റെ അമ്മ മരിക്കും..
അരുണ്‍ നി സമാധാനിക്കു, അതിനുള്ളിൽ അതിനുവേണ്ട പണം നമ്മുക്ക് ഉണ്ടാക്കാം. ഞാനും നിന്റെ ഒപ്പം വരം . നി ഇത് നിർവിര്യ്യംആക്ക് ..
അവൻ ബാഗ്‌ വാങ്ങി അത് നിർവീര്യമാക്കി .
അപോലെക്കും ട്രെയിൻ തിരുപ്പോർ എത്തിയിരുന്നു.. ഞാൻ ന്റെ ബാഗും എടുത്ത് അവന്റെ ഒപ്പം അവിടെ ഇറങ്ങി....
ബാകി എല്ലാം ദൈവത്തിനു വിട്ടുകൊടുത് കൊണ്ട്..

Monday 11 March 2013

ബ്ലിസ്


മയം ഏറേ വൈകിയിരിക്കുന്നു, മാസാവസാനം ആയതിനാല്‍ കണക്കുകള്‍ നോക്കി അങ്ങു ഇരുന്നു പോയി.വേഗം ബാഗ്‌ പായ്ക്ക് ചയ്തു,സെക്കുരിറ്റി യോട് യാത്ര പറഞ്ഞ്‌. ഓഫീസില്‍ നിന്നും  ഇറങ്ങി ദര്ട്ട് ഫോര്‍ഡ് റോഡ്‌ ഇനു അരികിലുള്ള ബസ്‌ സ്റ്റോപ്പ്‌ ഇലേക് വേഗത്തില്‍ നടന്നു.

നല്ല കോച്ചുന്ന തണുപ്പ് .രാത്രി 9 കഴിഞ്ഞിരിക്കുന്നു . എങ്കിലും  സ്ട്രീറ്റ് ഇന്റെ തിരക്കിനു ഒരു കുറവുമില്ല,റേസ്റ്റോറെന്റ്, ഷോപ്പിംഗ്‌ സെന്‍റെര്‍ എല്ലാ ഇടതും നല്ല തിരക്ക് ,ഗോസ്ട്ട്ടോന്‍ നഗരം വരണപ്രഭയില്‍ കുളിച് നില്‍കുന്നപോലെ...

എനിക്ക് റൂമിലേക് നേരിട്ട് ചെല്ലാന്‍ ഉള്ള ബസ്‌ ഇനി ഇല്ല .സായ്ടെന്ഹം ഇലേക് ഉള്ള ബസ്‌ എടുത്ത് .അവിടെ ഇറങ്ങി,ന്യൂ ലാന്‍സ് പാര്‍ക്ക്‌ റോഡ്‌ ഇലൂടെ ഒരു 1 കിലോമീറ്റര്‍ നടക്കണം . അങ്ങനെ സായ്ടെന്ഹം ഇലേക് ഉള്ള ബസ്‌ ടികെറ്റ് കൌണ്ടര്‍ യില്‍ നിന്നും വാങ്ങി ബസ്‌ കാത്തു നിന്നു. 9.20 ഇനു തന്നെ ബസ്‌ വന്നു...ബസില്‍ ഒരു സൈഡ് സീറ്റ്‌ തരപ്പെടുത്തി ..ഗോസ്ട്ട്ടോന്‍  നഗരത്തെയും നോക്കി ഞാന്‍ ഇരുന്നു ..ബസ്‌ സായ്ടെന്ഹം ഇനെ ലെക്ഷ്യമാകി കുതിച്ചു....

"ഞാന്‍ വിഷ്ണു, രണ്ടു വര്ഷം കയിഞ്ഞിരികുന്നു ലണ്ടന്‍ യില്‍  വന്നിട്ട് . എവിടെ ഒരു കാര്‍ഗോ കമ്പനി യില്‍ സര്‍വീസ് അസ്സിസ്റെന്റ്റ് ആയി ജോലി ചെയ്യുന്നു .സുഹൃത്തുക്കള്‍ ആയി പറയാന്‍ എവിടെ സഞ്ജയ് മാത്രം. എന്റെ ഒപ്പം ആണ് അവനും ജോലി.

ബസ്‌ സായ്ടെന്ഹാമില്‍ എത്തി .ബസില്‍ നിന്നും ഇറങ്ങി ന്യൂ ലാന്‍സ് പാര്‍ക്ക്‌ റോഡ്‌ ഇലേക് പ്രവേശിച്ചു .ലണ്ടന്‍ നഗരത്തിന്റെ തിരക്കുകള്‍ ഇല്ലാത്ത ,,ഒരു ഇടത്തരം സ്ട്രീറ്റ് റോഡ്‌ ആണ് ഇത്. ഇരുവശത്തും പുല്ലുകള്‍ മേഞ്ഞ  നടപാത, ഇപ്പോള്‍  വിജനമാണ് അത് .ഇടക്ക് ചെറിയ യിരിപ്പിടങ്ങള്‍  ഉണ്ട് അതില്‍ ..ചെറുതും വലുതുമായ വില്ലകള്‍ റോഡില്‍ നിന്നും അകത്തേക് മാറി നില്‍ക്കുന്നു .

ഞാന്‍  റോഡ്‌ ഇലൂടെ കുറച്ചു ദൂരം മുന്‍പോട്ടു നടക്കവേ ഒരു റാന്തല്‍ വിളക്കു പോലെ എന്തോ കിയ്യില്‍ പിടിച്ചു ഒരു സ്ത്രീ നില്കുന്നതായി  കണ്ടു.അവരുടെ അടുക്കലേക് ചെല്ലവേ അവര്‍ ആ വിളക്കിന്റെ വെളിച്ചം ന്റെ മുഖത്തോട് അടുപിച്ചു, എന്നെ സുക്ഷിച്ചു നോക്കി. അല്പം പ്രായം ചെന്ന സ്ത്രി ആണ് .ഞാന്‍ ആകാംഷയോടെ എന്തിനാണ് ഈ തണുപ്പത്ത് എവിടെ യിങ്ങനെ നില്കുനത് എന്ന്‍ അവരോടു തിരക്കി .

'എന്റെ മകനെ കാത്തു നില്‍കുകയാണ്‌ .അവന്‍ ഇന്നു എന്നെ കാണാന്‍ വരും എന്ന്‍ പറഞ്ഞിരുന്നു. പക്ഷെ ഇത് വരെ വനില്ല.'
'7 വര്ഷം ആകുന്നു അവനെ കണ്ടിട്ട്.'
'ഇത്ര നാള്‍ അവന്‍ എവിടെ ആരുന്നു '?? ആകാംഷയോടെ ഞാന്‍ തിരക്കി
അവന്‍ എന്നോട്  പിണങ്ങി പോയതാണ് അന്ന്....
എന്താണ് പിണക്കത്തിന് കാരണം എന്ന്‍ ഞാന്‍ അവരോട് തിരക്കി.അവര്‍ അവിടെ അടുത്ത്‌ ഉണ്ടായിരുന്ന യിരിപടത്തില്‍ ഇരുന്നു.എന്നോട്  വിഷമത്തോടെ സംസാരിച് ഇരിക്കവേ .. കറുത്ത നീളന്‍ കോട്ട് ദാരിച്ച ഒരു യുവാവ് അടുക്കലേക് നടന്നു വന്നു

 .അമ്മ അവനെ കണ്ടതും യിരിപടത്തില്‍  നിന്നുയര്‍ന്നു, അയ്യാളെ നോക്കി .അയ്യാള്‍ ഞങ്ങളുടെ അടുത്ത്‌ വന്നു .ആ സ്ത്രീ യുടെ മുഖത്തേക് നോക്കി. അവരെ അലിങ്ങനം ചയ്തു .അവരുടെ മകന്‍ വന്നിരിക്കുന്നു . 7 വര്‍ഷത്തിനു ശേഷമുള്ള കണ്ടുമുട്ടല്‍ രണ്ടുപേര്‍ക്കും സംസാരിക്കാനായി വാക്കുകള്‍ ഇല്ലാത്ത പോലെ , ആ സ്ത്രീയുടെ കണ്ണുകള്‍ നിരഞ്ഞിരികുന്നു. അയ്യാളുടെ കിയ്യില്‍ മറ്റൊന്നും ഉണ്ടായിരുനില്ല ,എന്നത് ഞാന്‍ ശ്രദിച്ചു .അമ്മക്കായി ന്ത്‌ എങ്കിലും സമ്മാനം ഇയ്യാള്‍ക്ക്  കൊണ്ടുവരാമയിരുനില്ലെ എന്ന്‍ ഞാന്‍ ചിന്തികവേ "  എന്നെ കാള്‍ എന്ത് വലിയ സമ്മാനം ആണ് ഞാന്‍ അമ്മക് നല്‍കുക" എന്ന്‍ അയ്യാള്‍ എന്നോട് ചോദിച്ചു.

ഈ തണുപ്പത് എവിടെ ഇനി നില്‍കേണ്ട അകത്തേക് വരൂ. ഒരു കോഫി  കുടിച്ചിട്ട് പോകാം  എന്ന്‍ ആ സ്ത്രീ  നോട് പറഞ്ഞു.

അവരുടെ സന്തോഷത്തില്‍ അല്പം കുടി നേരം എനിക്കും പങ്കു ചേരണം എന്ന്‍ തോന്നി ഞാന്‍ അവരുടെ ഒപ്പം അവരുടെ വില്ലയിലെക് നടന്നു .ഞാന്‍ അയ്യളോട് സംസാരിച് ഇരിക്കവേ ആ സ്ത്രീ കോഫി യുമായി വന്നു . കോഫി കുടിച്ചു അവരോട്  യാത്ര പറഞ്ഞു. ന്റെ റൂം ഇലേക് നടക്കാന്‍ തുടങ്ങി ...മനസ്സില്‍ ചെറിയ ഒരു വേദന

.ന്റെ അമ്മയും ഇത് പോലെ  എനികായി നാട്ടില്‍ കാതിരിപുണ്ടാകും,അമ്മയുടെ സമ്മതം കുടതെയാണ് ഞാന്‍ ലണ്ടനില്‍ വന്നത്..അവര്‍ ഇത്പോലെ ഇപ്പോള്‍ സങ്കടപെടുന്നുടകും. മനസിന്റെ വിങ്ങലിനു ആഴം കുടി വന്നു .റൂമില്‍ എത്തി ബാഗ്‌ സോഫയിലേക്  ഇട്ടു, ബെഡ്ഇലേക്ക്  കമഴ്ന്നു വീണു .അമ്മയോട് സംസാരിക്കാന്‍ മനസ്സ് പറഞ്ഞു

മൊബൈല്‍ എടുത്തു വീടിലെക് വിളിച്ചു...റിംഗ് ഉണ്ട് ...

ഹലോ ...
ഹെല്ലോ ആരാണ് വിളികുന്നത്?

അമ്മയാണ് ഫോണ്‍ എടുതിരികുന്നത് ...

എനിക്ക് സങ്കടം സഹിക്കാന്‍ കഴിയുന്നില്ല .. കണ്ണുകള്‍ നിറഞ്ഞു ..

വിഷ്ണു...വിഷ്ണു..
മോനെ നീ എവിടെയാ?
......
അമ്മാ...... വിതുംബികൊണ്ട് ഞാന്‍  അമ്മയോട് സംസാരിച്ചു..
ഞാന്‍ വരികയാണ്‌ അമ്മയുടെ അടുക്കലേക്..നാളെ കയിഞ്ഞു ഞാന്‍ വിടെ എത്തും .
എത്രയും പറഞ്ഞു ഫോണ്‍ കട്ട്‌ ചയ്ത് സഞ്ജയ്‌ യെ വിളിച്ചു
ഡാ..
എനിക്ക് നാട്ടിലേക് പോകണം,നാളെ പുലര്ച്ചയിലെക് എവിടെ നിന്നും പുറപെടുന്ന രീതിയില്‍ എനിക്ക് ഒരു ടികെറ്റ് എനിക്കായി ഇപ്പോള്‍ തന്നെ ബുക്ക്‌ ചെയണം .എങ്ങനെ എങ്കിലും... പിന്നെ കമ്പിനിയില്‍ ഒരു രണ്ടു ആഴ്ച്ചയിലെക് ഉള്ള ലീവ് ഇനു വേണ്ട കാര്യങ്ങളും ച്യ്യണം..".

"ഹം ..."...എന്ന്‍ പറഞ്ഞു ഫോണ്‍ കട്ട്‌ ചയ്തു
ഞാന്‍ നാട്ടിലേക് പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
സഞ്ജയ് തിരികെ വിളിച്ചു .
ടികെറ്റ് ബുക്ക്‌ ച്യ്തിട്ടുണ്ട് എന്നും രാവിലെ കാറുമായി എന്നെ എയര്‍പോര്‍ട്ട് യില്‍ വിടാന്‍  വരാം എന്നും അവന്‍ പറഞ്ഞു
.
പറഞ്ഞപോലെ സഞ്ജയ് പുലര്‍ച്ചെ തന്നെ വന്നു ബാഗ്‌ എടുത്ത് കാറില്‍ വെച്ചു. ച്യ്യേണ്ട കാര്യങ്ങള്‍ സഞ്ജയി ഓടു വിശദമായി പറഞ്ഞുകൊടുത്തു .ഞങ്ങള്‍ എയര്‍പോര്‍ട്ട് ഇലേക് തിരിച്ചു.

ന്യൂ ലാന്‍സ് പാര്‍ക്ക്‌ റോഡ്‌ ഇലേക് തിരിഞ്ഞതും കയിഞ്ഞ ദിവസം രാത്രി ഞാന്‍ പോയ ആാ വൃദ്ധയായ സ്ത്രീയുടെയും മകന്റെയും  വീട്ടില്‍ കുറച്ച ആളുകള്‍ തടിച് കുടി നില്കുനത് കണ്ടു കാര്‍ സൈഡ് ഇലേക് പാര്‍ക്ക്‌ ചയ്യാന്‍ സഞ്ജയ്‌ ഓടു പറഞ്ഞു .

ഞാന്‍  കാറിനു പുറത്തേക്കിറങ്ങി ആ വില്ലയിലെക് നടന്നു ..വീടിനു അകത്തേക് കയറി ആ  സ്ത്രീയുടെ മരണാന്തര സുസുരുക്ഷകള്‍ നടകുകയാണ് അവിടെ ..ഞാന്‍ ഞെട്ടലോടെ പുറത്തേക് ഇറങ്ങി ..അവിടെ നിന്ന ഒരാളോട് ഇവര്‍ക് എന്താണ്  സംഭവിച്ചത് എന്ന്‍ തിരക്കി ..
ഈ സ്ത്രീ യുടെ മകന്‍ വിദേശത്ത് എവിടെയോ നിന്നും ഇവിടേക്ക് മടങ്ങി വരുന്ന വഴിക്ക് ഏതോ ഒരു അപകടത്തില്‍ പെട്ട് മരണമടഞ്ഞു .അത് ഇന്നലെ രാത്രി എവിടെ അറിഞ്ഞു. അതിന്റെ ആഘാദത്തില്‍ ഈ  സ്ത്രിയിക്ക്  ബോധം നഷ്ടമാകുകയും ഹോസ്പിറ്റല്‍ ഇലേക് കൊണ്ടുപോകും വഴി മരണപെടുകയും ചയ്തു.

ഞാന്‍ കാര്‍ ഇന്റെ അടുക്കലേക്  നടന്നു .മനസ്സു മരവിച് പോയിരിക്കുന്നു ...

എയര്‍ പോര്‍ട്ട്‌ ഇല്‍ എത്തി സഞ്ജയ്‌ ഓടു യാത്ര പറഞ്ഞു .ചെകിംഗ് ഉം വേരിഫിക്കെഷന്‍ ഉം കയിഞ്ഞു .എനിക്ക് ഉള്ള വിമാനം പുറപെടുന്ന അറിയിപ്പും കാത്തു ഞാന്‍ കോഫി കുടിച്ചു വൈറ്റിങ്ങ് റൂം യില്‍ എരികവേ അമ്മയെ ഒന്നുടെ വിളിക്കാന്‍ തോന്നി...

ഹലോ
ഹലോ, അമ്മാ ഞാന്‍ എയര്‍ പോര്‍ട്ട്‌ ഇലാണ് ,നാളെ കാലത്ത് അവിടെ എത്തും .....
പിന്നെ......
അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.

Saturday 2 March 2013

മഴയില്‍ കുതിര്‍ന്ന ഒരു ദിനം....a small story




" കാലത്ത് തന്നേ ഉണരാന്‍ ഉള്ള വിമ്മിഷ്ടം ഉമ്മാക്ക് അറിയേണ്ടയെല്ലോ".
"ഇന്നു നിന്‍റെ സ്കൂള്‍ തുറക്കുന്ന ദിവസം അല്ലെ?എന്ന്‍ എങ്കിലും എന്‍റെ പുന്നാര മോന്‍ നേരത്തിനും കാലത്തിനും സ്കൂളില്‍ എത്ത്"....
"ഹാ.. ..ആയിക്കോട്ടെ"....
അധികം വൈകാതെ അവന്‍ കുളിച്ചു റെഡി ആയി,,പുത്തന്‍ കുപ്പായവും ബാഗും ഒക്കെ ആയി സൈക്കിള്‍ ഉം എടുത്ത് അവന്‍ സ്കൂളിലേക് തിരിച്ചു.
.കുറച്ചു ദൂരം എതിയപോള്‍ പെട്ടെന്ന് ശക്തമായി
മഴ പെയ്യാന്‍ തുടങ്ങി ..നന്നായി നനഞ്ഞ അവന്‍ ക്ലാസ്സ്‌ മുറിയിലേക് കയറിയതും
കുട്ടുകാര്‍ അവനെ കളിയാക്കാന്‍ തുടങ്ങി.
"നീയൊന്നും ഇതിനു മുന്നെ എന്നെ കണ്ടിടില്ലെ?? എന്താ എത്ര ചിരിക്കാന്‍ നീയൊന്നും മഴ നന്നഞ്ഞിട്ടില്ലെ ???
"അതോണ്ടോന്നുമല്ല ഞങ്ങള്‍ ചിരിച്ചത് നീ ഈ ക്ലാസ്സില്‍ അല്ല ,പഴയ ക്ലാസ്സില്‍ തന്നെയാണ്,
നിന്‍റെ പേര് ജയിച്ചവരുടെ കുട്ടത്തില്‍ ഇല്ലെടാ.".
"ന്‍റെ റബ്ബുല്‍ ആല മീനയ തമ്പുരാനേ" ...ന്താണ് ഞാന്‍ ഈ കേള്‍കുന്നത്...
muhammed

അമോര്‍





ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിച്ചിട്ടിലാത്തവര്‍....... സാധാരണ മനുഷ്യര്‍  ആയിരികില്ല എന്ന് ഒരിക്കല്‍  അമ്മ എന്നോട് പറഞ്ഞത് പലപോഴും ഓര്ക്കാറുണ്ട്...
.ചെറുപ്പം മുതല്ക്കെ എനിക്കും പ്രണയിക്കണം എന്ന് അതിയായ മോഹം ഉണ്ടായിരുന്നു...
പക്ഷെ എന്ത് പറയാന്‍  ആണ്, എനിക്ക് പ്രിയം തോന്നിയവര്‍ക്ക്  ഒക്കെ വളരെ മുന്പ് തന്നെ അവരുടെ പ്രിയപെട്ടവനെ കണ്ടെത്തിയിരുന്നു... അത് പറഞ്ഞു അമ്മയും സഹോദരിയും, സഹപാടികളും എപ്പോളും എന്നെ കളിയാക്കുകയും ചെയ്യുമായിരുന്നു..
..കാലം കടന്നു പോയി..യൌവനവും കൌമാരവും കൊഴിഞ്ഞു പോയി.
...ഒരാളുമായി പ്രണയത്തില്‍  ആകണമെന്നത് ഒഴിച്ചു ,ബാക്കി മിക്ക സ്വപ്നങ്ങളും നടന്നിരുന്നു..അതില്‍   ഒടുവിലായി സ്റ്റേറ്റ് ബാങ്കില്‍   ജൂനിയര്‍  മാനേജര്‍  ആയി ജോലിയും ലഭിച്ചിരിക്കുന്നു.

.... എന്റെ കഥ എവിടെ തുടങ്ങുന്നു ....
9.45 യെ എം : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മാവേലികര

ജോലിയില്‍  പ്രവേശിക്കാന്‍  ഉള്ള കത്തുമായി റിസപ്ഷന് നു മുന്‍പില്‍ ഇരുപ്പു തുടങ്ങിയിട്ട് അതിക നേരം ആകുന്നു ജീവനക്കാര്‍  ഏറെ പങ്കും എത്തിയിരിക്കുന്നു.മനജേര്‍  ഒഴിച്ച്...
അദ്ദേഹത്തിനായി ഉള്ള കാത്തിരിപ്പ് ആണ്...അതികം വൈയ്കാതെ ആ കാത്തിരിപ്പിനെ മുറിച്ചു കൊണ്ട് അദേഹം എത്തി..
.ജോലിയില്‍  പ്രവേശിക്കാന്‍ ഉള്ള നടപടികള്‍  പൂര്‍തിയാകി
അദേഹം പുറത്ത് വന്നു എല്ലാവരുമായും എന്നെ പരിചയപെടുത്തി ,എനിക്കുള്ള ഇരിപിടവും ജോലിയും മറ്റു കാര്യങ്ങളെ കുറിച്ചും പറഞ്ഞു തന്നു..
...
...എല്ലാം കംഫെര്‍ട്ടബില്‍ ആയി തോന്നി ......വൈകിട്ടു വീട്ടില്‍  എത്തി അമ്മയുടെ അടുക്കലേക്കു ഓടി ചെന്ന് ..
"അമ്മാ ഒടുവില്‍  ഞാന്‍ ന്റെ  പ്രണയിനിയെ കണ്ടെത്തി, കണ്ട മാത്രയില്‍  തന്നെ എനിക്ക് ഇഷ്ടായി ഓളെ."...
മോളേ .....നിന്റെ ചേട്ടന് വട്ടായി എന്നാ തോനുന്നത്...
നിനക്ക് പിരാന്താണോ?...
"ന്തോക്കെയ നീ ഇ പറയുന്നത് ?? എസ് ബി ടി യില് തന്നെ അല്ലെ
നീ പോയത്..?? നോട് ഒന്നും പറയേണ്ട ..
നീ നിന്റെ പാട് നോക്കി പോ..."
...
ഞാന്‍  ചിരിച് കൊണ്ട് ന്റെ പുന്നാര പെങ്ങളുടെ അടുത്തേക്ക് ഓടി
...എന്താടാ പിരാന്താ.....???
"ഡാ എന്റെ ചെയര്‍  ഇന്റെ ഓപ്പോസിറ്റ് ആണ് അവള്‍ എരികുന്ന്ത് ഒരു ചുന്ദരി കുട്ടിയ..പാവം ആണ് എന്നാ തോനുന്നത് ..ഞാന് ഒരു തവണ നോക്കി പക്ഷെ ഓള് മൈന്ഡ് ആകിയില്ല.."

"നിനക്ക് നാണമില്ലെ ?? കണ്ട പെണ്ണുങ്ങളെ വായി നോക്കാന്?? ജോലി കിട്ടുംബോഴെങ്കിലും നന്നാകുമെന്ന കരുതിയത്
..
പോ എനിക്ക് ഒന്നും കേള്കേണ്ട.."

ശെരി ആയിക്കോട്ടെ ...

ദിവസങ്ങള്‍  മുപോട്ടു പോയി....
അതികം ആരുമായും അവള്‍  സംസരികാറില്ല എന്നത് ഞാന് ശ്രദ്ധിച്ചു...
ചില ദിവസങ്ങളില്‍  അവള്‍  ബാങ്കില്‍  വരാറുമില്ലയിരുന്നു. മറ്റുള്ള എന്റെ സഹപ്രവര്ത്തകരുമായി നല്ല ഒരു സൗഹൃദം ഉണ്ടാക്കാന്‍ എനിക്ക് കയിഞ്ഞു .പക്ഷെ അവളോട് ഒരിക്കല്‍  പോലും എനിക്ക് മിണ്ടാന്‍  കയിഞ്ഞില്ല ...
അങ്ങനെ ഇരിക്കെ ,ഒരിക്കല്‍  ഒരു കാരണമുണ്ടാക്കി അവളുടെ അടുക്കല്‍  പോയി..
"മാം. ഇ ,റിക്കവറി സെക്ഷനില്‍  മാം നേരത്തെ ഉണ്ടായിരുന്നു എന്ന് രാജേഷ് സര് പറഞ്ഞു...
 അതിലെ ചില ഫയല്‍സില്‍ എനിക്ക് ഡൌട്ട് ഉണ്ട്..മാം ഫ്രീ ആകുമ്പോള്‍ അത് ഒന്ന് ക്ലരിഫി ചയ്ത് തരാമോ??"
"ഷുവര്‍  സര്‍  ഞാന് oru 1 ഹവര്‍  കയിഞ്ഞു അങ്ങോട്ടേക് വരാം"
...
..
അന്ന് രാത്രി സന്തോഷം കൊണ്ട് ഉറങ്ങാനേ കയിഞ്ഞില്ല ..സ്വപ്‌നങ്ങള്‍  കാണാന്‍  തുടങ്ങി...

അതികം വയികിപിക്കാന്‍ എനിക്ക് പറ്റില്ല എന്റെ ഇഷ്ടം ഞാന്‍  പറയാന്‍  തീരുമാനിച്ചു ..

ഒരു ഐഡിയ തോന്നി . . "ഞാന് ഒരു ബാഡ് ബോയ് ആണ് എന്ന് ഓള് കരുതില്ലയിരികും..ജോബ് ഉം ഉണ്ട് ..ഇഷ്ടം പറയുന്നതില്‍  ന്ത് തെറ്റ് ??
ഹേയി കുയപ്പമോന്നുമില്ല, നാളെ തന്നെ നീ പറഞ്ഞോ ,,"
,മനസ്സു അന്ന് രാത്രി മഴുവന്‍  ഇങ്ങനെ സംസാരിച് കൊണ്ടെ ഇരുന്നു..

അടുത്ത ദിവസം ബസ് ഇല്‍ ആണ് ബാങ്കില്‍  പോയത് .വിയ്കിട്ടു അവള് ഇറങ്ങുന്ന ടൈം ഇല് അവളോടൊപ്പം ഇറങ്ങിയാല്‍  ബസ് സ്റ്റോപ്പ് വരെ 5 മിനുട്ട് നടക്കാം അപ്പോള്‍  കാര്യം പറയാന്‍  തീരുമാനിച്ചു...വല്ലത ഒരു ടെന്‍ഷന്‍ ... ,,,
വൈക്കിട്ട്   ആയി..എല്ലാം വിചാരിച്ച പോലെ....
....
അവള്‍ക്കൊപ്പം  ഞാനും ഇറങ്ങി
ഞാന്‍  ഒരു ചെറു പുഞ്ചിരിയോടെ...അവളുടെ അടുക്കലേക്കു നടന്നു
..."എന്ന് യെന്ത ബൈക്ക് എടുതിലെ??"
"ഇല്ല അത് സര്‍വീസിനു  കൊടുതിരികുകയാ..,,"
ഞങ്ങള്‍  അങ്ങനെ ബസ് സ്റ്റൊപിലെകു നടന്നു.

..നെഞ്ച് കിടന് പിടക്കുകയാണ്...ഒന്നും പറയാന്‍  പറ്റുനില്ല,,,
ന്ത് വേണേലും വരട്ടെ എന്ന് വെച്ച കൊണ്ട് ഞാന്‍ സംസാരിക്കാന്‍  തുടങി...
"ഒരു കാര്യം പറയാന്‍  ഉണ്ടായിരുന്നു... എവിടെ ജോയിന്‍  ചയ്ത ഡേ തന്നെ പറയണം എന്ന് തോന്നിയത..പക്ഷെ ..ന്തോ.....ബട്ട് എപ്പോള്‍  പറയാതിരിക്കാന്‍  കയിയുനില്ല ,റീസണ്‍  ഒന്നും അറിയില്ല ,,,എനിക്ക് ഇയ്യാളെ ഇഷ്ട്ടാണ്. വിവാഹം ചെയ്യാന് ആഗ്രഹിക്കുന്നു..."

ഒരു നിമിഷം അവള്‍  അവിടെ നിന്നു.എന്റെ മുഖതെക്ക് നോക്കി ..ഒന്നും മിണ്ടാതെ ..മുന്പോട്ടു നടക്കാന്‍  തുടങ്ങി ..പക്ഷെ എന്റെ കാലുകള്‍  മുന്പോട്ടു ചാലിക്കുനില്ല .

അവളെ നോക്കി ഞാന്‍  നില്ക്കവേ പെട്ടന്ന് അവള്‍  റോഡ് അരികിലേക്ക് വീണു .
.അവളുടെ അടുക്കലേക് ഞാന് ഓടി ,,, അടുത്ത ഉണ്ടായിരുന്നവര്‍  ഒക്കെ ഓടി വന്നു ... അവളെ വിളിച്ചിട്ട് അനക്കമില്ല ബോദം മറഞ്ഞപോലെ..എല്ലാവരും ചേര്ന്ന് .എത്രയും വേഗം അവളെ ഹോസ്പിറ്റലില്‍  എത്തിച്ചു. ഞാന് ഓഫീസി ല്‍  വിവരമറിയിച്ചു... കുറച്ചു സമയത്തിനകത്ത്..അവളുടെ വീട്ടില്‍  നിന്നും ബാങ്കില്‍  നിന്നും ഒക്കെ എലാവരും വന്നു...അവള്‍  തീവ്ര പരിചരണ വിഭാഗത്തില്‍  ആണ് ഇപ്പോള്‍ .............,,,മനസ്സു ശുന്യമയിരികുന്നു . അവളുടെ സഹോദരനില്‍നിന്നും  ഒരു കാര്യം ഞങ്ങള്‍  അറിഞ്ഞു ..
അവളുടെ ഹൃദയം അണ്‍സ്റ്റേബില്‍  ആണ് .പെട്ടെന്ന്  അതികമായി സന്തോഷമോ സങ്കടമോ വന്നാല്‍  അവളുടെ ഹാര്‍ട്ട്‌  ഇനെ അത് ബാതിക്കും  .ഈ ഇടക്ക് ഡോക്ടര്‍  പറഞ്ഞിരുന്നു അവളുടെ സ്ഥിതി അല്പം മോശമാണ് എന്ന്.... അവളുടെ വാശി കാരണം ആണ് അവള്‍  ബാങ്കില്‍  വരുന്നത്..ഇടയ്ക്കു വൈയ്യാതെ ആകുമ്പോള്‍  ആണ് ലീവ് എടുകുന്ന്ത് ....ഇത്രയും പറഞ്ഞപോഴെകും അയ്യാളുടെ കണ്ണുകള്‍  നിറഞ്ഞിരുന്നു...

ഞാന് ഐ സി യു ഇന് പുറത്തേക് നടക്കാന്‍  തുടങ്ങി..പെട്ടന്ന് പുറകില്‍  നിന്നു ചിലരുടെ  കരച്ചില്‍  .അതിന്റെ വ്യാപ്തി കുടി വരുന്നു .

." നിന്നോട് ഉള്ള എന്റെ പ്രണയം ഇവിടെ തുടങ്ങുന്നു"...

Thursday 7 February 2013

ഗായത്രി


         എന്നും താമസിച്ചു കിടകുന്ന്ത് കൊണ്ടുതന്നെ വൈകിയാണ് ഉണരുന്നത്.കോളേജില്‍ പോയി പ്രത്യേഗിച്ച് ഒന്നും ചെയ്യുവാന്‍ ഇല്ലാത്തതും അതിനു ഒരു കാരണം ആയി ഞാന്‍ കരുതുന്നു.

10 മണി കയിഞ്ഞു ക്ലാസ്സിലേക് നടകുമ്പോള്‍..
ക്യാമ്പസ്‌ വിചനമായി കാണപ്പെടും..ഇ കോളേജില്‍ പിള്ളേര്‍ കുറവാണോ എന്ന് എന്നെ പലപ്പോഴും അത് ചിന്തിപിച്ചിട്ടുണ്ട് .

അങ്ങനെ ഇരിക്കെ ഒരിക്കല്‍ ഉച്ചക്ക് കഴിക്കാനായി കാന്റീന്‍ ഇലേക്ക് നടക്കവേ,ഒരു വികലാംഗ എന്ന് നമ്മള്‍ വിശേഷിപിക്കുന്ന ഒരു കുട്ടി,3 ചക്ക്രമുള്ള സൈക്ലില്‍ തന്റെ സഹപാഠികള്‍കൊപ്പം ഹോസ്റ്റല്‍ ഇലേക് പോകുന്നത് കണ്ടു. കുട്ടുകാരുമായി നല്ല സന്തോഷത്തില്‍ സംസാരിച്ചു കൊണ്ടാണ്‌ അവള്‍ നീങ്ങുന്നത് ..
  "ഞാന്‍ ഇത് വരെ ഇ കുട്ടിയെ കോളേജില്‍  കണ്ടിട്ടേ ഇല്ലെല്ലോ.."
അപ്പോളാണ് പെട്ടന്ന് അത് ഓര്‍ത്തത്
"സമയത്തിനും കാലത്തിനും കോളേജില്‍ വന്നാല്‍ അല്ലെ ആരൊക്കെ കോളേജില്‍ ആരൊക്കെ ഉണ്ട് എന്ന് അറിയാന്‍ പറ്റു"
.....
ദിവസങ്ങള്‍ മുന്‍പോട്ടു നീങ്ങി
           ഇടക്ക് ഇടക്ക് ഉച്ചക്കും വൈകിട്ടും ആ കുട്ടിയെ തന്‍റെ സഹപാഠികള്‍ കൊപ്പം കോളേജില്‍ നിന്നും റൂം ഇലേക് പോകുന്ന വഴിയില്‍ വെച്ച് ഞാന്‍ കാണാന്‍ തുടങ്ങി ...
      അങ്ങനെ ഇരിക്കെ എന്റെ രണ്ടാം സെമെസ്റ്ററില്‍ എനിക്ക്  ടീച്ചിംഗ് അസ്സിസ്റ്റെന്റ് ആയി  ജോലി ചെയ്യേണ്ടി വന്നു.
യദ്രിശ്ചികമായി ആ കുട്ടിയുടെ ക്ലാസ്സില്‍ മെക്കനിക്സ് പഠിപ്പിക്കാന്‍ ആയിരുന്നു എന്നെ എച് ഓ ഡി നിയോഗിച്ചത്..
എനിക്ക് ആ കുട്ടിയോട് മിണ്ടണം എന്ന് പണ്ടുമുതല്‍ക്കെ ഒരു ആഗ്രഹം ഉണ്ടായിരുന്നു..
 പക്ഷെ അതൊരു സഹതാപത്തിന്റെ പുറത്ത് ആകും എന്ന് അവള്‍ കരുതും എന്ന് ഞാന്‍ ചിന്തിച്ചിരുന്നു .പക്ഷെ ഇപ്പോള്‍ ദൈവം അവളോട്‌ സംസാരിക്കാന്‍ ആയി ഒരു വഴി ഒരുക്കി തന്നിരിക്കുന്നു
    ആദ്യ ദിവസം തന്നെ ക്ലാസ്സില്‍ പോയി എല്ലാരുമായും പരിചയമുണ്ടാക്കി.
എന്നെ അവര്‍ക്കും പരിചയപെടുത്തി.

ആ കുട്ടിയുടെ പേര് ഗായത്രി .വീട് മദുരൈ ആണ്. ദിവസങ്ങള്‍ പിന്നെയും മുന്‍പോട്ടു പോക്കൊണ്ടിരുന്നു.
   ഒന്നാം  സീരീസ്‌ എക്സാം വന്നു .അവള്‍ തന്നെ ന്റെ സബ്ജെക്റ്റ് ടോപ്പേര്‍
.അങ്ങനെ ഇരിക്കെ  ഒരു ദിവസം അവള്‍ നോട് ചില സംശയങ്ങള്‍ ചോദിക്കാനായി എന്റെ അടുക്കല്‍ വന്നു ,അവളോട്‌ സംസരികുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു കാലിനു എന്ത് പറ്റി എന്ന്  "
പോളിയോ ബാധ ആണ് വളുടെ കലുകള്‍ തളര്തിയത് എന്ന്  ചിരിച് കൊണ്ട് അവള്‍ മറുപടി പറഞ്ഞു ..
ഒരികല്‍ അവള്‍ കോളേജ് ഇലേക്ക് വരുന്ന വഴി അവളെ കണ്ടു
അവള്‍ പഠിക്കുന്ന പുസ്തകത്തിന്റെ മുകളില്‍ ഇരുന്നാണ് ക്ലാസ്സിലേക് വരുന്നത്, അവള്‍ക് ബാഗ്‌ ഇല്ല എന്നത് അപോലാണ് ഞാന്‍ മനസിലകിയത്
..
അവള്‍ക് ഒരു ബാഗ്‌ സമ്മാനമായി വാങ്ങി കൊടുക്കണം എന്ന് ഞാന്‍ തീരുമാനിച്ചു . പക്ഷെ ചുമ്മാ വാങ്ങികൊടുത്താല്‍ അവള്‍ വാങ്ങില്ല..
അതിനു ഒരു വഴി കണ്ടു പിടിക്കണം എന്ന് വിചാരിച്ചു നജ്ന്‍ ന്റെ ക്ലാസ്സിലേക് ചെന്നപോള്‍ എന്നെ ഞെട്ടിച് കൊണ്ട് ന്റെ ഫ്രണ്ട് പറഞ്ഞു ബി ഇ ഫസ്റ്റ് സേം റിസള്‍ട്ട്‌ വന്നു ,ആ കാലു വൈയ്യാത കുട്ടിക്ക  ടോപ്പ് മാര്‍ക്ക്‌ 95%.

ഇന്ന്‍ 4ത്തു ഹവര്‍ എനിക്ക് അവിടെ ക്ലാസ്സ്‌ ഉണ്ട്. എന്ന് തന്നെ അവള്‍ക് ഒരു ബാഗ്‌ എല്ലാവരുടെയും മുന്‍പില്‍ വെച്ചു സമ്മാനിക്കാം എന്ന, സന്തോഷത്തോടു കുടി ഞാന്‍   പുറത്ത് പോയി ഒരു നല്ല കോളേജ്  ബാഗ്‌ വാങ്ങി വന്നു.

ക്ലാസില്‍ ചെന്ന് അവള്‍ക് ഒരു സ്പെഷ്യല്‍ അഭിനന്ദനം നല്‍കി
ബാഗ്‌ കൊടുത്തു ..
പുഞ്ചിരിച്ചു കൊണ്ട് ബാഗ്‌ വാങ്ങി..ക്ലാസ്സ്‌ എടുക്കുന്നതിനിടയില്‍ അവളുടെ കണ്ണ് നിറഞ്ഞത് ഞാന്‍  കണ്ടു...

അന്ന് രാത്രി ഉറങ്ങാന്‍ കിടന്നപോള്‍ വല്ലാത്ത ഒരു സന്തോഷം.
ഇന്ന്‍ മുതല്‍ നേരത്തിനും കാലത്തിനും എഴുനെല്‌ക്കുമെന്നും  .സമയം വെറുതെ കലയതേ പഠിക്കുമെന്നും  തീരുമാനമെടുത്തു...
ദൈവം അവളെ ഒത്തിരി അധികം  അനുഗ്രഹിചിടുണ്ട് എന്നും.. അവള്‍ പിന്നീടു വലിയ ഒരു നിലയില്‍ യെതുമെന്നും എനിക്ക് ഉറപ്പായിരുന്നു .. .
അടുത്ത കഥക്കുള്ള കാത്തിരിപ്പുമായി ....ഞാനും ...

Friday 25 January 2013

സ്നേഹത്തിനുമപ്പുറം

             ര്‍ഷങ്ങള്‍ വളരെ വേഗം കടന്നു പോക്കൊണ്ടിരികുന്നപോലെ ..മനു അവന്‍ എത്ര വേഗം ആണ് വളര്‍ന്നത് .ഇന്ന് അവനൊരു  ആദ്യപകന്‍ ആണ് . ഉമ്മറത്ത് ഉള്ള ചാരുകസേരയില്‍ ഇരികുമ്പോള്‍ പഴയ കുറെ ഓര്‍മ്മകള്‍ കുളിര്‍കാറ്റിനോടൊപ്പം  എന്നെ വന്നു തലോടുന്നപോലെ...അതിലേക്കു ഞാന്‍ അലിഞ്ഞു ചെരുന്നപോലെ .
ഒപ്പം  ചെറിയ ഒരു അസ്വസ്ഥതയും ....
 "അച്ചാച്ചാ ..അച്ചാച്ചാ ..രാവിലെ തന്നെ ഉറങ്ങുകയാ ??അച്ചാച്ചാ .."
"ഹെ എന്റെ  അമ്മാളു  ഉണര്‍ന്നോ ?" അച്ചാച്ചന്റെ മടിയിലേക് വാ . 
"ഞാന്‍ വെളുപ്പിനെ ഉണര്‍ന്നതാ കേട്ടോ ,പിന്നെ ഞാന്‍ അച്ചാച്ചനോട് പിണക്കാ,"
അച്ചാച്ചന്‍ ദുഷ്ടനാണ് .....

അമ്മാളു, മനുവിന്റെ മകള്‍ ആണ് ഒരു കൊച്ചു കാന്താരി കുട്ടിയാണ് അവള്‍ .
മനുവും ഭാര്യ അഞ്ജലിയും അദ്യാപകര്‍ ആയത് കൊണ്ട് ഒരു സഹായത്തിനു ഞാനും സാവിത്രിയും അവരുടെ അടുകലേക്ക് വന്നു ..അങ്ങനെ അമ്മാളുവിനു കുട്ടായി സാവിത്രിയെ കിട്ടി...

സാവിത്രി അമ്മാളുവിനെ ഓമനിച്ചു വഷളാക്കി  എന്ന അഞ്ജലി ഇടക്കിടക്കു പറയുന്നത് കേള്‍ക്കാം 
"അച്ചാച്ചനോട് എന്താ അമ്മാളുവിനു  പിണക്കം അച്ചാച്ചന്‍ പാവമല്ലേ?"

"അല്ല ..മുന്‍പ് അമ്മാമ്മ പറഞ്ഞു അച്ചാച്ചന്‍ ന്തോ ഒരു കാര്യം മറന്നുപോയി  പോയി..ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യഗത എന്താ? ..അച്ചാച്ചന്‍ ഓര്‍ത്ത് നോക്ക്" .
"അച്ചാച്ചന് അറിയില്ല..... ന്‍റെ അമ്മാളു തന്നെ പറ" ...
"ഹാ അത് എനിക്കും അറിയില്ല ,,,അമ്മാമ്മ  അത് പറഞ്ഞിലെല്ലോ "
അമ്മാളു അമ്മാമയുടെ അടുക്കലേക്കു ഓടി പോയി 
ഇന്ന് ... ഇന്നു മകരം 29 ആണെല്ലോ ...ഇന്ന്‍ എന്‍റെ സാവിത്രി ടെ ജന്മദിവസം ആണ് ..എന്‍റെ ജീവിതത്തിലേക് അവള്‍ വന്നിട്ട് 30ത്തില്‍ അധികം വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു ..എല്ലാ  കൊല്ലവും ഇ ദിനത്തില്‍ അവള്‍കൊപ്പം പുലര്‍ച്ചെ അമ്പലത്തില്‍ പോകറുള്ളതാണ് ..പക്ഷെ ഇ വര്‍ഷം അത് മറന്നു പോയി 
...
"സാവിത്രി നീ എന്ത് എടുക്കുകയാ അവിടെ ?..എനിക്ക് നന്നേ ദാഹിക്കുന്നു ,നെ ഒരു ഗ്ലാസ്‌ കട്ടന്‍ ഇട്ടു താ വേഗം"
എത്രയും നാള്‍ ഒരു പരിഭവവും പരാതിയും പറയതെ എന്‍റെ  സുഖത്തിലും ദുഖത്തിലും ഒരുപോലെ ചേര്‍ന്ന് നിന്ന് എന്നെ തുണച്ചവള്‍ .
ചായ കൊണ്ട് തന്നപോള്‍ അവളുടെ മുഖത്ത് കാണാറുള്ള വെളിച്ചം ഇന്നു നഷ്ടപെട്ടപോലെ  എനിക്ക് തോന്നി .ഒന്നും മിണ്ടാതെ അവള്‍ അമ്മാളുവിന്റെ അടുക്കലേക് പോയി...
കുറച്ചു കഴിഞ്ഞു, ഞാനും അകത്തേക്ക് ചെന്നു 
.അമ്മാളു അമ്മാമ്മ വായിക്കുന്ന കഥ കേള്‍കുന്നതില്‍ മുഴുകിയിരിക്കുന്നു...
"അമ്മാളു ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേഗത എന്താ എന്ന് അമ്മാമ്മ  പറഞ്ഞോ?"

"ഇല്ല ...."
"എന്ന് അമ്മാമ്മ യുടെ പിറന്നാള്‍ ആണ് ..."
"ആഹാ ..ആണോ അമ്മാമേ ??എങ്കില്‍ ഞാന്‍ അമ്മാമയോടും പിനക്കമാ "
ഞാന്‍  മറന്നു പോയേടോ .... 
വയികിട്ട് നമുക്ക് എല്ലാവര്‍ക്കും കൂടി ഒരുമിച്ചു അമ്പലത്തില്‍ പോയിക്കളയാം അല്ലെ അമ്മാളു !..
നിനക്ക് എന്നോടു പരിഭാവമായോ ?
ഒരു ചെറു പുഞ്ചിരി മറുപടി ആക്കി  അവള്‍ അമ്മാളുവിനു കഥ വായിച്ചു കൊടുക്കാന്‍ തുടങ്ങി .
അവള്‍ക് ഒരിക്കലും എന്നോട്  പരിഭവം കാട്ടാനകില്ല എന്ന് എനികരിയമായിരുന്നു..
ഞാന്‍  വേണ്ടും ഉമ്മറത്തു വന്നു ഇരുന്നു ..
കുറച്ചു കഴിഞ്ഞു  അമ്മാളു അച്ചാച്ചന്റെ അടുക്കല്‍ വന്നു ..
"അച്ചാച്ചാ ....അച്ചാച്ചാ .....എഴുനേറ്റു  വാ ...
അച്ചാച്ചാ ...അച്ചാച്ചാ ."...
എന്ത് ഉറക്കാ ഇത് അച്ചാച്ചാ ..അച്ചാച്ചാ ......
അമ്മാമ്മേ .....അച്ചാച്ചന്‍ വിളിച്ചിട്ട് ഉണരുനില്ല..എങ്ങോട്ട് വന്നെ ...